Skip to main content

The Four Wives– A Malayalam Short Story with a Moral Lesson

Dive into the enlightening tale of "The Four Wives," a thought-provoking Malayalam moral story that imparts a crucial lesson: Nourish your soul before body, wealth, and relatives. This captivating story explores the importance of prioritizing spiritual well-being and inner fulfillment over material possessions, social status, and relationships. Through the engaging narrative of the four wives, readers will learn about the profound impact of focusing on personal growth and spiritual health. This tale serves as a powerful reminder that true contentment and peace come from nurturing the soul rather than relying solely on external factors. Ideal for readers seeking wisdom on balancing life’s priorities, this Malayalam story offers a timeless message for achieving inner harmony and true happiness.


നാല് ഭാര്യമാര്‍

The Four Wives

ഒരിക്കൽ ഒരിടത്ത് നാല് ഭാര്യമാര്‍ ഉള്ള ഒരു ധനിക വ്യാപാരി ഉണ്ടായിരു ന്നു. നാലാമത്തെ ഭാര്യയെ അദ്ദേഹം ഏറ്റവും കൂടുതൽ സ്നേഹിച്ചുസമ്പ ന്നമായ വസ്ത്രങ്ങൾ കൊണ്ട് അവളെ അലങ്കരിച്ചു സ്വാദേറിയ  പലഹാരങ്ങൾ നൽകി അവളെ വളരെയധികം ശ്രദ്ധ യോടെ പരിപാലിച്ചുമൂന്നാമത്തെ ഭാര്യയെയും അദ്ദേഹം വളരെയധികം സ്നേഹിച്ചു. എല്ലായ്പ്പോഴും അവളോ ടൊപ്പം സുഹൃത്തുക്കളുടെ മുമ്പില്‍ വന്ന് അവൻ അവളെക്കുറിച്ച് വളരെയധികം അഭിമാനിച്ചുഎന്നിരുന്നാലും അവള്‍ മറ്റ് ചില പുരുഷന്മാരുമായി ഓടിപ്പോകു മോ എന്ന് വ്യാപാരി ഭയപ്പെട്ടു.  രണ്ടാമ ത്തെ ഭാര്യയെയും വ്യാപാരി അധികം സ്നേഹിച്ചു. അവൾ വളരെ പരിഗണന യുള്ള വ്യക്തിയാണ്എല്ലായ്പ്പോഴും ക്ഷമയുള്ളവളുംവാസ്തവത്തിൽ വ്യാപാരിയുടെ വിശ്വസ്തൻ. വ്യാപാരി എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുമ്പോ ഴെല്ലാം സഹായം ആഗ്രഹിച്ചിരുന്നത് രണ്ടാമത്തെ ഭാര്യയില്‍ നിന്നായിരുന്നുഅവള്‍ വ്യാപാരിയെ പ്രയാസ സമയങ്ങ ളില്‍ നന്നായി സഹായിക്കുകയും ചെയ്തൂവ്യാപാരിയുടെ ഒന്നാമത്തെ ഭാര്യ അയാളുടെ വളരെ വിശ്വസ്ത പങ്കാളിയാണ്തന്റെ സമ്പത്തും ബിസിനസും പരിപാലിക്കുന്നതിനൊപ്പം വീട്ടുകാരെ പരിപാലിക്കുന്നതിനുമെല്ലാം സഹായമായി വര്‍ത്തിച്ചിരുന്നത് ഒന്നാമത്തെ ഭാര്യയായിരുന്നു.   എന്നിരുന്നാലുംവ്യാപാരി ആദ്യ ഭാര്യയെ സ്നേഹിച്ചില്ല.. അവൾ അഗാധമായി സ്നേഹിച്ചുവെങ്കിലും വ്യാപാരി  അവളെ ശ്രദ്ധിച്ചിരുന്നില്ല.

ഒരു ദിവസം വ്യാപാരി രോഗബാധിതനാ യി. താമസിയാതെതാൻ ഉടൻ മരിക്കു മെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അയാൾ ചിന്തിച്ചു, “ഇപ്പോൾ എനിക്ക് 4 ഭാര്യമാരുണ്ട്. മരിക്കുമ്പോൾ ഞാൻ തനിച്ചായിരിക്കും. എന്തൊരു ഏകാന്ത തയായിരിക്കും അത്! ” അങ്ങനെഅ യാള്‍ തന്റെ  നാലാമത്തെ ഭാര്യയോട് ചോദിച്ചു, “ഞാൻ നിന്നെ ഏറ്റവും സ്നേഹിച്ചുഏറ്റവും മികച്ച വസ്ത്രങ്ങ ൾ നൽകി വളരെ ശ്രദ്ധിച്ചു പരിപാലിച്ചു. ഇപ്പോൾ ഞാൻ മരിക്കുകയാണ്നീ എന്നെ പിന്തുടരുകയും എന്നെ കൂട്ടു പിടിക്കുകയും ചെയ്യുമോ? ” "ഒരു വഴിയുമില്ല!"  നാലാമത്തെ ഭാര്യ മറുപടി പറഞ്ഞുഅവൾ മറ്റൊരു വാക്കും ഉരിയാടാതെ നടന്നു മറഞ്ഞു. അവളു ടെ ഉത്തരം വ്യാപാരിയുടെ ഹൃദയത്തി ല്‍ ചാട്ടുളി പോലെ ആഞ്ഞു തറച്ചു

ദുഖിതനായ വ്യാപാരി മൂന്നാമത്തെ ഭാര്യയോട് ചോദിച്ചു, “ഞാൻ നിന്നെ എന്റെ ജീവിതകാലം മുഴുവൻ വളരെ യധികം സ്നേഹിച്ചു. ഇപ്പോൾ ഞാൻ മരിക്കുകയാണ്നീ എന്നെ പിന്തുടരു കയും എന്നെ സൂക്ഷിക്കുകയും ചെ യ്യുമോ? “ഇല്ല!” മൂന്നാമത്തെ ഭാര്യ മറുപടി നൽകി. “ഇവിടെ ജീവിതം വളരെ മികച്ചതാണ്! ഞാൻ പോകു ന്നു.   നിങ്ങൾ മരിക്കുമ്പോൾ ഞാന്‍ മറ്റൊരാളെ വിവാഹം കഴിക്കും! ”  വ്യാപാരിയുടെ ഹൃദയം നടുങ്ങി.

തുടർന്ന് അദ്ദേഹം രണ്ടാമത്തെ ഭാര്യ യോട് ചോദിച്ചു, “ഞാൻ എപ്പോഴും സഹായത്തിനായി നിന്നിലേക്ക് തിരി ഞ്ഞുനീ  എല്ലായ്പ്പോഴും എന്നെ സഹായിച്ചു. ഇപ്പോൾ എനിക്ക് നിന്റ്റെ  സഹായം വീണ്ടും ആവശ്യമാണ്. ഞാൻ മരിക്കുമ്പോൾനീ  എന്നെ അനുഗമി ക്കുമോ? ” “ക്ഷമിക്കണംഇപ്പോൾ നിങ്ങളെ സഹായിക്കാൻ എനിക്ക് കഴിയില്ല!”. രണ്ടാമത്തെ ഭാര്യ മറുപടി പറഞ്ഞു. ” “പരമാവധിഎനിക്ക് നിങ്ങളുടെ ശവക്കുഴി വരെ മാത്രമേ അനുഗമിക്കാന്‍ കഴിയൂ. ”  വ്യാപാരിയു ടെ മുഖത്ത് നിരാശ പടര്‍ന്നു 

അപ്പോൾ ഒരു ശബ്ദം വിളിച്ചു പറയുന്ന ത് കേട്ടു: “ഞാൻ നിങ്ങളോടൊപ്പം വരും. നിങ്ങൾ എവിടെ പോയാലും ഞാൻ നിങ്ങളെ പിന്തുടരും. ” വ്യാപാരി മുകളി ലേക്ക് നോക്കിയപ്പോൾ അദ്ദേഹത്തി ന്റ്റെ ഒന്നാമത്തെ  ഭാര്യയുടെ ശബ്ദമാ യിരുന്നു അത്. അവൾ ആഹാരക്കുറവ് കാരണം മെലിഞ്ഞവളായിരുന്നു. വളരെയധികം ദുഖത്തോടെ  വ്യാപാരി പറഞ്ഞു, “എനിക്ക് ആരോഗ്യവും സ മ്പത്തും ഉള്ളപ്പോള്‍ നിന്നെയായിരുന്നു നന്നായി പരിപാലിക്കേണ്ടിയിരുന്നത്! ” 


 കഥ യുടെ ഗുണപാഠം ഇതാണ്:




Moral Lesson ഗുണപാഠം: 



യഥാർത്ഥത്തിൽനമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിൽ 4 ഭാര്യമാരുണ്ട്.
നാലാമത്തെ ഭാര്യ നമ്മുടെ ശരീരമാണ്. എത്ര സമയവും അത് മനോഹരമാക്കു ന്നതിന് നാം  വളരെയധികം പരിശ്രമി ക്കുന്നുമരിക്കുമ്പോൾ അത് നമ്മളെ  ഉപേക്ഷിക്കും.
മൂന്നാമത്തെ ഭാര്യ നമ്മുടെ പദവിയും സമ്പത്തും ആണ്. നാം മരിക്കുമ്പോ ൾഅവ മറ്റുള്ളവരുടെ അടുത്തേക്ക് പോകുന്നു.
രണ്ടാമത്തെ ഭാര്യ നമ്മുടെ കുടുംബവും സുഹൃത്തുക്കളുമാണ്. ജീവിച്ചിരിക്കുന്ന കാലത്ത് എത്ര അടുത്ത് ഇടപഴകിയവ ര്‍ ആയിരുന്നാല്‍ പോലും മരണപ്പെട്ടാ ല്‍ ശവക്കുഴി വരെ മാത്രമേ നമ്മളെ അനുഗമിക്കൂ .
ഒന്നാം ഭാര്യ വാസ്തവത്തിൽ നമ്മുടെ ആത്മാവാണ്സ്വത്തും സമ്പത്തും സുഖങ്ങളും തേടിയുള്ള പ്രയാണത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്നതാണ് ആത്മാവ്.


വായിക്കുക:   ഒരു കപ്പ് കോഫി 



തിരിച്ചു പോകുക

Comments

Popular posts from this blog

The Selected Malayalam Short Stories: തിരഞ്ഞെടുത്ത മലയാളം കഥകള്‍

Discover a collection of captivating Malayalam short stories enriched with moral lessons. Each story is paired with a visually appealing image featuring an English text of the moral quotes, making these timeless tales accessible to both Malayalam and English-speaking readers. Dive into the world of ethical storytelling and gain valuable insights from our curated stories. The Intelligent Boy  ബുദ്ധിമാനായ കുട്ടി Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. The Holy Book Thrown out by looking at its Cover പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം Discover the profound lesson in "The Holy Book Thrown Out by Looking at Its Cover - A Moral Story (പുറം ചട്ട നോക്കി പുറത്തെറിഞ്ഞ വിശുദ്ധ പുസ്തകം - ഒരു മലയാളം ഗുണപാഠ ...

The Intelligent Boy– A Malayalam Short Story with a Moral Lesson

Dive into the insightful Malayalam moral story, "The Intelligent Boy" ( ബുദ്ധിമാനായ കുട്ടി) , which impartially teaches the important lesson: "Do not judge someone too quickly." This engaging tale centers around a young boy whose wisdom and character are initially misunderstood by those around him. ബുദ്ധിമാനായ കുട്ടി The Intelligent Boy ഒരിക്കല്‍ ഒരാള്‍ തന്റെ കഴുതയുടെ പുറത്തു ഗോതമ്പ് ചാക്കുകളുമായി സഞ്ചരിക്കുകയായിരുന്നു .  അയാള്‍ ക്ഷീണിച്ചപ്പോള്‍ ഒരു മരത്തണലില്‍ വിശ്രമിക്കുന്നതിനിടെ ഉറങ്ങിപ്പോയി .  ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ കഴുതയെ കാണാനില്ലായിരുന്നു .  വഴിയരികില്‍ കണ്ട കുട്ടിയോട് അയാള്‍ കാര്യം തിരക്കി .  “ എന്റെ കഴുതയെ കണ്ടിരുന്നോ ?”     അയാള്‍ കുട്ടിയോട് ചോദിച്ചു .  ആ കുട്ടി മറുപടി പറഞ്ഞു .”  താങ്കളുടെ കഴുത ഇടത് കണ്ണ് പൊട്ടിയതും വലതു കാല്‍ മുടന്തുള്ളതും ഗോതമ്പ് ചുമക്കു ന്നതും ആണോ ?”  കുട്ടിയുടെ മറുപടി കേട്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു . ” അതേ , ശരി തന്നെ ,  താന്‍ എവിടെയാ ണ് എന്റെ കഴുതയെ കണ്ടത് ?”  അയാള്‍ ചോദിച്ചു ....

The Rock and The Sand– A Malayalam Short Story with a Moral Lesson

Explore the enlightening Malayalam moral story, "The Rock and The Sand" ( പാറ യും മണലും) , which beautifully illustrates the lesson: "Learn to always remember the benefits you receive and quickly forget the harms." This captivating tale contrasts the steadfast nature of a rock with the shifting qualities of sand, offering valuable insights into how we should handle the positive and negative experiences in our lives. പാറയും മണലും The Rock and The Sand ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ ഒരു മരുഭൂമിയിലൂടെ യാത്ര പോകുകയായി രുന്നു .  നടത്തത്തിനിടയില്‍ അവര്‍ തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു .  അവരി ലൊരാള്‍ മറ്റവന്റെ മുഖത്തടിക്കുകയും ചെയ്തു .  അടിയേറ്റയാള്‍  ദുഃഖ ത്തോടെ മണലില്‍ ഇങ്ങനെ എഴുതി .  ‘ ഇന്നെന്‍റെ സ്നേഹിതന്‍ എന്റെ മുഖ ത്തടിച്ചു ’.  അവര്‍ വീണ്ടും യാത്ര തുടര്‍ന്നു .  ഒരു മരുപ്പച്ചയിലെത്തിയപ്പോള്‍ അവര്‍ കുളിക്കാന്‍ തീരുമാനിച്ചു .  അവര്‍ കുളിക്കുന്നതിനിടയില്‍ മുമ്പ് അടി യേറ്റയാള്‍ ചതുപ്പില്‍ കുടുങ്ങി മുങ്ങാന്‍ തുടങ്ങി .  ഉടനെ തന്നെ മറ്റെയാള്‍ അ...